ലാഭത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ചില തസ്തികകള്‍ കമ്പനി ഒഴിവാക്കുകയാണെന്നും ആമസോൺ ഹാർഡ്‌വേർ തലവൻ ഡേവ് ലിമ്പ് പറഞ്ഞു. ഒരുകൂട്ടം ജീവനക്കാരെ നഷ്ടമാകുന്നതില്‍ ദുഖമുണ്ടെന്നും എന്നാല്‍ കമ്പനിയുടെ മുന്‍പില്‍ നിലവില്‍ മറ്റുവഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച്ച തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ
'റീസെറ്റ് ആന്‍ഡ് റീചാര്‍ജ്' എന്നാണ് അവധി പ്രഖ്യാപിച്ചതിന് ശേഷം കമ്പനി ഉടമയായ സഞ്ജീവ് ബർൺവാൾ ട്വീറ്റ് ചെയ്തത്. കമ്പനിയുടെ വളര്‍ച്ചയോടൊപ്പം ജീവനക്കാരുടെ മാനസികാരോഗ്യത്തിനും കമ്പനി പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് ഫുള്‍ഫില്‍മെന്‍റ് സെന്‍ററിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരണത്തിനായി അടിയുറച്ച് നിലകൊണ്ടത്.